ആരാധന
തിരിയും വിരിയും
തിരശ്ശീലകളും
ലയവും താളവും ശ്രുതിയു
മൊന്നുമായിരുന്നില്ല
ആരാധനനേരമവരെ
യലട്ടിയത് :
ചുറ്റുമുള്ളവരുടെ ഉള്ളിലെ
ഉലയുന്ന തിരിനാളങ്ങൾ
അണയുമോ എന്ന
പരിഭ്രമമായിരുന്നു.
തിരിയും വിരിയും
തിരശ്ശീലകളും
ലയവും താളവും ശ്രുതിയു
മൊന്നുമായിരുന്നില്ല
ആരാധനനേരമവരെ
യലട്ടിയത് :
ചുറ്റുമുള്ളവരുടെ ഉള്ളിലെ
ഉലയുന്ന തിരിനാളങ്ങൾ
അണയുമോ എന്ന
പരിഭ്രമമായിരുന്നു.
